പലസ്തീനെ വേറിട്ട രാഷ്ട്രമായി അംഗീകരിച്ച നടപടിയിൽ ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു കുറ്റപ്പെടുത്തി. പലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഹമാസ് ഭീകരതക്ക് പ്രതിഫലം നൽകുന്നു. അമേരിക്കിയിൽ നിന്ന് തിരിച്ചെത്തിയശേഷം മറുപടിയെന്നും നെതന്യാഹുവിന്റെ മുന്നറിയിപ്പ്.